കേരളീയ നൃത്തകലകളായ കഥകളി, ഓട്ടന്‍ തുള്ളല്‍, മോഹിനിയാട്ടം, നാടകം തുടങ്ങിയ കലകളെ പരിപോഷിപ്പിക്കുന്നതിനായും പഠിപ്പിക്കുന്നതിനായും കഥകളി ചെണ്ടയിലെ കുലപതിയായ കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളിനാല്‍ 1988ല

Kalasagar Kavalappara

കേളീരവത്തിന്റെ ഉല്‍ഘാടനത്തിനു ശേഷമുള്ള ഈ രണ്ടാമത്തെ അരങ്ങില്‍ പത്മശ്രീ കലാമണ്ഡലം  ഗോപി ഒന്നാം ദിവസം നളനായി അരങ്ങിലെത്തുന്നു. ഒന്നാം ദിവസത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ ഹംസം ആയി രംഗത്ത് വരുന്നത് സദനം ബാലകൃഷ്ണന്‍ ആയിരിക്കും.

Keleeravam Chennai Kathakali

കഥകളി അരങ്ങില്‍ കഴിഞ്ഞ അന്‍പതുവര്‍ഷക്കാലത്തെ സജീവസാന്നിദ്ധ്യം മാത്രമല്ല, കഥകളിയുടെ തന്നെ പെണ്‍ സാന്നിദ്ധ്യമാണ്‌ ചവറ പാറുക്കുട്ടി. കഥകളിയിലെ ചുവന്ന താടി ഒഴികെ എല്ലാ വേഷങ്ങളും കൈകാര്യം ചെയ്യും. എങ്കിലും പ്രശസ്തമായിട്ടുള്ളത്‌ സ്ത്രീവേഷങ്ങള്‍ തന്നെ.

ചവറ പാറുക്കുട്ടി (ഫോട്ടോ: സി. അംബുജാക്ഷന്‍ നായര്‍)

കഥാപാത്രത്തിന്റെ ഔചിത്യ നിഷ്കര്‍ഷതയില്‍ പേരെടുത്ത മാങ്കുളം വിഷ്ണുനമ്പൂതിരിയുടെ പാരമ്പര്യം സ്വകീയമായ രീതിയില്‍ മുന്നോട്ട് കൊണ്ടു പോകുന്ന കഥകളി നടനാണ് ഇഞ്ചക്കാട്ട്‌ രാമചന്ദ്രന്‍ പിള്ള. നടപ്പില്ലാത്ത ആട്ടക്കഥകള്‍ ചൊല്ലിയാടിച്ച്‌ അരങ്ങിലെത്തിക്കുന്നതിലും അവയ്ക്ക്‌ പ്രചാരം കൊടുക്കുന്നതിലും മാര്‍ഗ്ഗിയിലൂടെ അദ്ദേഹം വഹിച്ച പങ്ക്‌ വലുതാണ്‌.

ഇഞ്ചക്കാട്ട്‌ രാമചന്ദ്രന്‍ പിള്ള (ഫോട്ടോ: സുഭാഷ് കുമാരപുരം)

പ്രത്യേകിച്ച് രാമന്‍കുട്ടി ആശാന്റെ കളരി എന്ന് പറഞ്ഞാല്‍ തുടങ്ങി കഴിഞ്ഞാല്‍.. കിര്‍മ്മീരവധം തുടങ്ങിയാല്‍ പാത്രചരിത്രം കഴിഞ്ഞേ നിര്‍ത്തുള്ളൂ. അതിന്റെ ഉള്ളില്‍ എന്ത് വന്നാലും ഒരു തുള്ളി വെള്ളം കുടിക്കാനും സമ്മതിക്കില്ല നിര്‍ത്തുകയുമില്ല. അങ്ങനെ ഒരു സമ്പ്രദായമാണ്‌. ബെല്ലുകൂടെ ഇല്ലാന്ന് കണ്ടപ്പോ അദ്ദേഹത്തിനും നല്ല ഉത്സാഹമാണ്‌.

Kalamandalam Soman

ലേഖനങ്ങൾ

Ulsavam '11

ദുഷ്യന്തസവിധം എത്തിയ ശകുന്തളയെ ദുഷ്യന്തന്‍ നിരാകരിക്കുന്നതും തുടര്‍ന്ന് ശകുന്തളയുടെ പ്രതികരണവും എടുത്ത് പറയണ്ട രംഗങ്ങളായിരുന്നു. തന്നെ ഉപേക്ഷിച്ച ദുഷ്യന്തനെ ‘അനാര്യ’ എന്ന് വിളിച്ച് ദേഷ്യപ്പെടുകതന്നെ ചെയ്യുന്നുണ്ട് ശകുന്തള. ഓരോ വിളികളും വളരെ പ്രത്യേകതയോടെ വികാരഭരിതമായി കപില അവതരിപ്പിച്ചു.

17-09-2011  ഞായാറാഴ്ച  വൈകുന്നേരം  ആറ്  മണിക്ക്  ഗുരുവായൂര്‍  മേല്പത്തൂര്‍  ആഡിടോരിയത്തില്‍    ശ്രീ കലാമണ്ഡലം  സാജന്റെ  ശിക്ഷണത്തില്‍ അഭ്യസിച്ച കുട്ടികള്‍

സര്‍വശ്രീ.ഏറ്റുമാനൂര്‍ കണ്ണന്‍ -ബാഹുകന്‍ , കലാമണ്ഡലം വിജയകുമാര്‍ -ദമയന്തി,കലാമണ്ഡലം ശുചീന്ദ്രന്‍ -കേശിനി ഇവരുടെ നാലാംദിവസം കുളിര്‍മ പകരുന്ന അനുഭവമായി. "തീര്‍ന്നു സന്ദേഹമെല്ലാം..."എന്നാ ആദ്യ രംഗം മുതല്‍ ശ്രീ.വിജയകുമാറിന്റെ ദമയന്തി സ്ഥായി ഭാവത്തില്‍ ഊന്നി ഭാവോജ്വലമായി അവതരിപ്പിച്ചു .

വാർത്തകള്‍/പരിപാടികള്‍

Keleeravam Chennai Kathakali

കേളീരവവും ചെന്നൈയുടെ പരമോന്നത നൃത്തവിദ്യാലയമായ കലാക്ഷേത്രയും കൈകോര്‍ത്തുകൊണ്ട്‌ കലാക്ഷേത്ര "രുഗ്മിണി അരംഗം" ഓഡിറ്റോറിയത്തില്‍ 2012 മാര്‍ച്ച്‌ 10 നു നളചരിതം ഒന്നാം ദിവസം സോദാഹരണ പ്രഭാഷണവും തുടര്‍ന്ന് കഥകളിയും അവതരിപ്പിക്കുന്നു .

പാറമേക്കാവ് അഗ്രശാല, തൃശ്ശൂര്‍.

വൈകീട്ട്  6 മുതല്‍ വാഷികാഘോഷ സമ്മേളനം
സമ്മേളനത്തോടനുബന്ധിച്ച് പ്രമുഖ കഥകളിഗായകന്‍ കോട്ടക്കല്‍ നാരായണന് സ്വീകരണവും, കലാമണ്ഡലം  വാഴേങ്കട വിജയന് പുരസ്ക്കാര സമര്‍പ്പണവും.

രാത്രി 9 മുതല്‍ - കഥകളി

കഥകളിയിലെ നവീനഭാവുകത്വത്തിനു നേതൃത്വം നൽകിയ കഥകളി ആചാര്യൻ ശ്രീ. വാഴേങ്കട കുഞ്ചുനായരുടെ അരങ്ങേറ്റ ദിനമായ ധനുഅവിട്ടം വാഴേങ്കട കുഞ്ചുനായർ ട്രസ്റ്റിൽ സമുചിതമായി ആഘോഷിയ്ക്കുന്നു. വാഴേങ്കട വിജയൻ, കലാ.ഉണ്ണികൃഷ്ണൻ എന്നിവരെ പ്രസ്തുത ചടങ്ങിൽ ആദരിയ്ക്കുന്നു. 

വ്യക്തികളുടെ പ്രൊഫൈല്‍

ചവറ പാറുക്കുട്ടി (ഫോട്ടോ: സി. അംബുജാക്ഷന്‍ നായര്‍)

കഥകളി അരങ്ങില്‍ കഴിഞ്ഞ അന്‍പതുവര്‍ഷക്കാലത്തെ സജീവസാന്നിദ്ധ്യം മാത്രമല്ല, കഥകളിയുടെ തന്നെ പെണ്‍ സാന്നിദ്ധ്യമാണ്‌ ചവറ പാറുക്കുട്ടി. കഥകളി പുരുഷന്റെ കലയാണ്‌. അണിയറയിലും അരങ്ങിലും ആസ്വാദനത്തിലും പുരുഷ സാന്നിദ്ധ്യമാണ്‌ നിറഞ്ഞ്‌ നില്‍ക്കുന്നത്‌.

ഇഞ്ചക്കാട്ട്‌ രാമചന്ദ്രന്‍ പിള്ള (ഫോട്ടോ: സുഭാഷ് കുമാരപുരം)

തെക്കന്‍ ചിട്ടയുടെ സാങ്കേതികസൗന്ദര്യം ആട്ടത്തില്‍ സ്വാംശീകരിക്കുകയും അത്‌ അരങ്ങില്‍ വിശിഷ്ടമായി പ്രകടിപ്പിക്കുകയും ചെയ്യുന്നു എന്നുള്ളതാണ്‌ ഇഞ്ചക്കാട്ട്‌ രാമചന്ദ്രന്‍ പിള്ളക്ക്‌ ഇന്ന് കഥകളിയിലുള്ള സ്ഥാനം.

Tirur Nambeesan

കഥകളി സംഗീതചക്രവര്‍ത്തി ആയ കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശനു ശേഷം ആ രംഗത്ത് തനതായ വ്യക്തി മുദ്ര പതിപ്പിച്ച കലാകാരന്മാരില്‍ ഒരാളാണു തിരൂര്‍ ‍ നമ്പീശന്‍. കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്റെ ശിഷ്യനായ ഇദ്ദേഹം പഠനകാലത്തു തന്നെ  കളിയരങ്ങുകള്‍‍ക്ക് പൊന്നാനി ആയി പാടാനുള്ള ആര്‍ജ്ജവം കൈവരിച്ചിരുന്നു.

ആട്ടക്കഥകൾ

പര്‍ണ്ണാദന്‍ പറഞ്ഞ വിവരങ്ങള്‍ അമ്മയോട് ധരിപ്പിക്കുന്നു.

ദമയന്തി പര്‍ണ്ണാദനുമായി സംസാരിക്കുന്നു.

ബാഹുകന്‍ ഋതുപര്‍ണ്ണന്റെ രാജധാനിയില്‍ സേവകനായി വാഴുന്നു.

സ്ഥാപനങ്ങൾ

Kalasagar Kavalappara

കേരളീയ നൃത്തകലകളായ കഥകളി, ഓട്ടന്‍ തുള്ളല്‍, മോഹിനിയാട്ടം, നാടകം തുടങ്ങിയ കലകളെ പരിപോഷിപ്പിക്കുന്നതിനായും പഠിപ്പിക്കുന്നതിനായും കഥകളി ചെണ്ടയിലെ കുലപതിയായ കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളിനാല്‍ 1988ല്‍ സ്ഥാപിതമായതാണ്‌ ഈ സ്ഥാപനം. ഷൊര്‍ണൂരിനടുത്ത്‌ കവളപ്പാറയിലാണ്‌ കലാസാഗര്‍ നിലകൊള്ളുന്നത്‌.

Drisyavedi Thiruvananthapuram Office bearers

1971 നവംബർ 14 ന്‌ മടവൂർ ഭാസിയുടെ അദ്ധ്യക്ഷതയിൽ പൂജപ്പുരയിൽ ചേർന്ന ഒരു യോഗത്തിൽ പിറവി എടുത്തു. പ്രസിഡന്റായി മടവൂർ ഭാസി, സെക്രട്ടറിയായി പി. സുകുമാരൻ നായരും കമ്മിറ്റി അംഗങ്ങളായി ടി. കൃഷ്ണൻ നായർ, ബി.കെ പുരുഷോത്തമൻ നായർ, കെ. ജി രാമു, പി. പുരുഷോത്തമൻ പിള്ള, പി.

വാഴേങ്കട കുഞ്ചുനായർ സ്മാരക ട്രസ്റ്റിന്റെ വെബ്സൈറ്റിലേക്ക് സ്വാഗതം!