രംഗം പന്ത്രണ്ട്:താന്നിമരച്ചുവട്
കലി ബാഹുകനെ വിട്ട് പോകുന്നു.
കലി ബാഹുകനെ വിട്ട് പോകുന്നു.
ദമയന്തിയുടെ രണ്ടാം വിവാഹവാർത്ത കേട്ട ബാഹുകന്റെ ആത്മഗതം.
ഋതുപർണ്ണന്റെ രാജധാനിയിൽ ചെന്ന സുദേവൻ, ബാഹുകന്റെ സാന്നിദ്ധ്യത്തിൽ ദമയന്തിയുടെ രണ്ടാം വിവാഹ വാർത്ത (വ്യാജ്യം) അറിയിക്കുന്നു.
ഈ രംഗത്തിൽ ദമയന്തി സുദേവനെ വിളിച്ച് കാര്യങ്ങൾ സംസാരിച്ച്, ബാഹുകനെ ഒന്നുകൂടെ പരീക്ഷിക്കാനായി, ഋതുപർണ്ണ രാജധാനിയിലേക്ക് അയക്കുന്നു. രണ്ടാം വിവാഹം എന്നസൂത്രം ദമയന്തി സുദേവനോട് പറയുന്നു.
പർണ്ണാദൻ പറഞ്ഞ വിവരങ്ങൾ അമ്മയോട് ധരിപ്പിക്കുന്നു.
ദമയന്തി പർണ്ണാദനുമായി സംസാരിക്കുന്നു.
ബാഹുകൻ ഋതുപർണ്ണന്റെ രാജധാനിയിൽ സേവകനായി വാഴുന്നു.
കാർക്കോടകന്റെ നിർദ്ദേശപ്രകാരം നളൻ, “ബാഹുകൻ’ എന്ന നാമം സ്വീകരിച്ച് ഋതുപർണ്ണരാജാവിന്റെ കൊട്ടാരത്തിൽ എത്തുന്നു.
കാർക്കോടകനെ തീയ്യിൽ നിന്ന് പുറത്ത് കൊണ്ടുവന്ന്, ദംശനമേറ്റ ശേഷം ഉള്ള രംഗം. മൂന്നാം രംഗത്തിന്റെ തുടർച്ച തന്നെ.
ഈ രംഗത്തിൽ കാർക്കോടകനെ കണ്ട് മുട്ടുന്നു. കാർക്കോടകദംശനം. പിന്നെ ബാഹുകൻ എന്നപേരിൽ അറിയപ്പെടുന്നു.